- സംഘടനകള്‍ രൂപീകരിച്ച് ഏഴോളം കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ ആരോപണം സമൂഹം അവജ്ഞയോടെ തള്ളിക്കളയണം
- സംഭവത്തില്‍ സമസ്തക്കോ അതിന്റെ കീഴ്ഘടകങ്ങള്‍ക്കോ ഒരു പങ്കുമില്ല
- സമസ്ത ഇന്നുവരെ അക്രമത്തിന്റെ പാത സ്വീകരിച്ചിട്ടില്ല
- പ്രസ്തുത സംഭവത്തിന് കാരണം കുടുംബ വഴക്കും പകയുമാണ്


അതിന്റെ കീഴ്ഘടങ്ങളെയും ഈവിഷയത്തിലേക്ക് വലിച്ചിഴക്കുന്നത് ദുരുപദിഷ്ഠിതമാണ്.കേശവിവാദത്തില്‍ പൊതു സമൂഹത്തിനു മുമ്പില്‍ പരിഹാസ്യരായിത്തീര്‍ന്ന കാന്തപുരം വിഭാഗം വിഷയത്തെ വഴിതിരിച്ചുവിടാന്‍ വേണ്ടി നടത്തുന്ന ഗൂഢതന്ത്രമാണ് ആരോപണത്തിന് പിന്നിലുള്ളത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഇന്നുവരെ അക്രമത്തിന്റെ പാത സ്വീകരിച്ചിട്ടില്ല.കാന്തപുരത്തെയും ഏതാനുംപേരെയും 1989ല്‍ സമസ്തയില്‍ നിന്നും പുറത്താക്കിയനാള്‍ മുതല്‍ പള്ളികളിലും മദ്രസകളിലും കാന്തപുരം വിഭാഗം കുഴപ്പമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.സുന്നി ടൈഗര്‍ ഫോര്‍സ്,ജംഇത്തുല്‍ ഇഹസാനിയ്യ തുടങ്ങിയ കായിക സംഘടനകള്‍ രൂപീകരിച്ച് ചേകനൂര്‍ മൗലവി ഉള്‍പ്പെടെയുള്ള ഏഴോളം കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ ശാന്തമായി ഇസ്‌ലാമിക പ്രവര്‍ത്തനം നടത്തുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് നേരെ ഉന്നയിക്കുന്ന ആരോപണം സമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്ന് അവര്‍ പറഞ്ഞു.
Related News:
Related News:
http://skssfnews.blogspot.com/2013/11/blog-post_8557.html
സി.പി.എം പ്രവർത്തകരായ സഹോദരങ്ങൾ വെട്ടേറ്റു മരിച്ചു; മണ്ണാര്‍ക്കാട്ട് ഇന്ന് ഹർത്താൽ
സംഭവം സുന്നി പ്രവർത്തകരുടെ മേൽ കെട്ടിവെക്കാനുള്ള വിഘടിതശ്രമംപൊളിഞ്ഞു