‘ദക്ഷിണാഫ്രിക്കയെ ചെയ്ത പോലെ ഇസ്രയേലിനെയും ബഹിഷ്‌കരിച്ച് ഒറ്റപ്പടുത്തുകയാണിനി വേണ്ടത്’ പ്രഫസര്‍ രാമകൃഷ്ണന്‍ സംസാരിക്കുന്നു

ല്‍ഹി, ജവഹര്‍ലാല്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് മുന്‍ ചെയര്‍പേഴ്‌സനും ഇപ്പോള്‍ പ്രഫസറുമാണ് ഏ.കെ രാമകൃഷ്ണന്‍. അമേരിക്കയോടും ഇസ്രയേല്‍ ആധിപത്യത്തോടും വിമര്‍ശം തുടരുന്ന ഇന്‍ര്‍നാഷനല്‍ റിലേഷന് പഠനവിഭാഗത്തില്‍ അറിയപ്പെട്ട ഇന്ത്യന്‍ അക്കാദമിക്കുകളില്‍ ഒരാളാണ് അദ്ദേഹം. ഇസ്ലാം, പശ്ചിമേഷ്യ, വിമര്‍ശനസിദ്ധാന്തത്തിലൊക്കെ വിദഗ്ദനായ രാമകൃഷ്ണന്‍, ഇസ്രയേല്‍ ഗസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരഅതിക്രമങ്ങളെ ശക്തമായി അപലപിക്കുകയും വംശീയവിവേചനത്തിന്റെ പേരില്‍ അന്താരാഷ്ട്രസമൂഹം ദക്ഷിണാഫ്രിക്കയെ ബഹിഷ്‌കരിച്ച രീതിയില്‍ ഇസ്രയേലിനെയും പൂര്‍ണമായി ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും നടത്തുന്നു. ഇസ്‍ലാം ഓണ്‍വെബിനു വേണ്ടി അഭയ്കുമാറും സയ്യിദ് മുഹമ്മദ് റഖീബും നടത്തിയ സംഭാഷണത്തില്‍, ഇസ്രയേല്‍ കടന്നേറ്റത്തെ കുറിച്ചും ചൈന, ഇന്ത്യ, അറബ് ലോകമടക്കമുള്ള അന്താരാഷ്ട്ര സമൂഹം ഫലസ്ഥീന്‍ സ്വതന്ത്ര പ്രസ്ഥാനത്തോടൊപ്പം പൂര്‍ണ ഐക്യദാര്‍ഢ്യം കാണിക്കുന്നതിലുണ്ടായ പരാജയങ്ങളെ കുറിച്ചും സംസാരിക്കുന്നു.: ലേഖനത്തിന്റെ പൂർണ ഭാഗം വായിക്കാൻ www.islamonweb.net സന്ദർശിക്കുക